CINEMA

ഞാനല്ലാതെ പിന്നാര് …


ബോക്സ് ഓഫീസിൽ വാഴ 2 നൂറുകോടി ക്ളബ് കടന്ന്മുന്നേറുമ്പോൾ ജൂൺ മാസം എട്ടാം ക്ളാസിൽ പഠിക്കാൻ പോവുകയാണ് വേദ ശങ്കർ. പ്രേക്ഷകരുടെ ഇഷ്ടവും സ്നേഹവും വാരിക്കൂട്ടി അവസാനം എല്ലാവരെയും കരയിച്ച അഷ്‌ന എന്ന കുഞ്ഞുപെങ്ങളായി വാഴ 2ൽ ജീവിച്ച താരം. വേദ ശങ്കറിന്റെ കമന്റ് ബോക്സ് നിറഞ്ഞു. ഇൻസ്റ്റ ഗ്രാം നിറയെ സ്നേഹവും അഭിനന്ദനവും . സിനിമയിൽ ആദ്യമായി അഭിനയിക്കുകയാണെന്ന് അറിയുമ്പോൾ വിടരുന്ന അത്ഭുതം കണ്ട് വേദ ശങ്കർ നിറഞ്ഞു ചിരിക്കുന്നു . വാഴ 2 ലേക്ക് കയറിവന്നത് സിനിമാക്കഥ പോലെ രസകരം.
ഓഡിഷൻ വഴി ഇൻ
അച്ഛന്റെ സുഹൃത്തിന്റെ മെസേജ് വന്നപ്പോഴാണ് ഓഡിഷൻ ഉണ്ടെന്ന് അറിയുന്നത്. വാഴ പോലൊരു സിനിമയായതിനാൽ ഒരുപാടുപേർ ഓഡിഷൻ ഉണ്ടാകുമെന്ന് അറിയാമായിരുന്നു. ഒന്ന് ശ്രമിച്ചു നോക്കാം എന്ന് വിചാരിച്ച് പോയി. കഴിവുള്ള ഒരുപാട് കുട്ടികളുടെ ഇടയിൽ നിന്ന് സെലക്ഷൻ ലഭിച്ചതിൽ വളരെ സന്തോഷം. രണ്ട് ദിവസം ആക്ടിംഗ് വർക്ക് ഷോപ്പുണ്ടായിരുന്നു. ട്രെയ്‌നർ രാജേഷ് നാരായണൻ സാർ, റൈറ്റർ വിപിൻദാസ് സാർ, സംവിധായകൻ സവിൻ സാർ എല്ലാവരും ഉണ്ടായിരുന്നു. വർക്ക് ഷോപ്പ് ഒരുപാട് ഗുണം ചെയ്തു. ക്യാരക്ടറിനെക്കുറിച്ച് വിപിൻദാസ് സാർ വളരെ ആഴത്തിൽ പറഞ്ഞു മനസിലാക്കിതന്നു. സവിൻ സാർ വളരെ ഫ്രണ്ട്‌ലിയാണ്. ഷൂട്ട് സമയത്ത് വളരെ കൂൾ ആയി. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അപ്പോൾ തന്നെ പറഞ്ഞുതരും. അഷ്‌നയെ നന്നായി ചെയ്യാൻ കഴിഞ്ഞതിൽ അവരോട് എല്ലാം കടപ്പാടുണ്ട്.സിനിമയിൽ അഭിനയിക്കാൻ ഒരുപാട് ആഗ്രഹിച്ചതാണ്. ആസമയത്താണ്ഇൻ ആകുന്നത്.


Source link

Back to top button