BUSINESS

മൂന്നു പോലീസുകാർക്ക് വീരമൃത്യു; രണ്ടു ഭീകരരെ വധിച്ചു


ജമ്മു: ജമ്മു കാഷ്മീരിലെ കഠുവയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു പോലീസുകാർക്കു വീരമൃത്യു. രണ്ടു പോലീസുകാർക്കു പരിക്കേറ്റു. രണ്ടു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. പ്രദേശത്ത് നാലു ദിവസമായി സുരക്ഷാസേന ഭീകരർക്കായി തെരച്ചിൽ നടത്തിവരികയാണ്. അഞ്ചു ഭീകരരാണ് നുഴഞ്ഞുകയറിയത്. ഇന്നലെ ജഖോൾ ഗ്രാമത്തിലാണ് ഭീകരരെ കണ്ടെത്തിയത്. ഞായറാഴ്ച ഹിരാനഗർ സെക്ടറിലെ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട ഭീകരരാണ് ജഖോളിലെത്തിയതെന്നാണു നിഗമനം. പാക്കിസ്ഥാനിൽനിന്നു നുഴഞ്ഞുകയറിയ ഭീകരർക്കായി സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിന്‍റെ(എസ്‌ഒജി) നേതൃത്വത്തിൽ പോലീസ്, കരസേന, എൻഎസ്ജി, ബിഎസ്എഫ്, സിആർപിഎഫ് എന്നിവ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.

വനമേഖലയിലൂടെയാണ് ഭീകരർ സഞ്ചരിക്കുന്നത്. ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, പരിശീലനം ലഭിച്ച നായ്ക്കൾ എന്നിവയും തെരച്ചിലിനു സഹായിക്കുന്നുണ്ട്.
ജമ്മു: ജമ്മു കാഷ്മീരിലെ കഠുവയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു പോലീസുകാർക്കു വീരമൃത്യു. രണ്ടു പോലീസുകാർക്കു പരിക്കേറ്റു. രണ്ടു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. പ്രദേശത്ത് നാലു ദിവസമായി സുരക്ഷാസേന ഭീകരർക്കായി തെരച്ചിൽ നടത്തിവരികയാണ്. അഞ്ചു ഭീകരരാണ് നുഴഞ്ഞുകയറിയത്. ഇന്നലെ ജഖോൾ ഗ്രാമത്തിലാണ് ഭീകരരെ കണ്ടെത്തിയത്. ഞായറാഴ്ച ഹിരാനഗർ സെക്ടറിലെ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട ഭീകരരാണ് ജഖോളിലെത്തിയതെന്നാണു നിഗമനം. പാക്കിസ്ഥാനിൽനിന്നു നുഴഞ്ഞുകയറിയ ഭീകരർക്കായി സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിന്‍റെ(എസ്‌ഒജി) നേതൃത്വത്തിൽ പോലീസ്, കരസേന, എൻഎസ്ജി, ബിഎസ്എഫ്, സിആർപിഎഫ് എന്നിവ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.

വനമേഖലയിലൂടെയാണ് ഭീകരർ സഞ്ചരിക്കുന്നത്. ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, പരിശീലനം ലഭിച്ച നായ്ക്കൾ എന്നിവയും തെരച്ചിലിനു സഹായിക്കുന്നുണ്ട്.


Source link

Related Articles

Back to top button