BUSINESS

നിര്‍മിതബുദ്ധി ഹബ്ബാകാന്‍ കൊച്ചിയും


കൊച്ചി: നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയില്‍ രാജ്യത്തെ പ്രധാന കേന്ദ്രമായി മാറാനൊരുങ്ങി കൊച്ചി. ഇതിന്‍റെ ആദ്യപടിയെന്നോണം ഐബിഎം സോഫ്റ്റ് വേറുമായി മന്ത്രി പി. രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല എന്നിവര്‍ കൊച്ചിയില്‍ ചര്‍ച്ച നടത്തി. ഐബിഎമ്മിന്‍റെ എഐ സാങ്കേതികവിദ്യയുടെ ഹബ് കൊച്ചിയില്‍ തുടങ്ങാന്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് ദിനേശ് നിര്‍മലുമായി നടത്തിയ ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായി. ഈ വര്‍ഷം പകുതിയോടെ കൊച്ചിയില്‍ അന്താരാഷ്‌ട്ര എഐ ഉച്ചകോടി നടത്തുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഐബിഎമ്മിന്‍റെ എഐ കേന്ദ്രം കൊച്ചിയിലേക്ക് മാറുന്നതോടെ മറ്റ് ആഗോള ഐടി കമ്പനികളും സമാനമായ രീതിയില്‍ ചിന്തിക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ജനറിക് എഐ എന്നതിനപ്പുറം ജനറേറ്റീവ് എഐ എന്ന ആശയമാണു കൊച്ചി ഹബ് മുന്നോട്ടുവയ്ക്കുന്നത്. ബോയിംഗിന്‍റേതടക്കം പ്രാതിനിധ്യം എഐ ഉച്ചകോടിയില്‍ എത്തിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ-ഐടി വകുപ്പുകളുടെയും സര്‍വകലാശാലകളുടെയും സഹകരണത്തോടെയാണു എഐ ഉച്ചകോടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ ഐടി പാര്‍ക്കുകള്‍, കെഎസ്‌യുഎം, ഡിജിറ്റല്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല തുടങ്ങിയ എല്ലാ പങ്കാളികളുടെയും സഹകരണം ഇതിനുണ്ടാകും. രാജ്യത്തെ എഐ ഹബ്ബാകാനുള്ള കൊച്ചിയുടെ തയാറെടുപ്പുകളും സാധ്യതകളും ഉച്ചകോടിയില്‍ അവതരിപ്പിക്കും. കെല്‍ട്രോണ്‍ സിഎംഡി എന്‍. നാരായണ മൂര്‍ത്തി വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്തു. സെമികണ്ടക്ടര്‍, ചിപ്പ് ഡിസൈന്‍ എന്നിവയ്ക്കുള്ള കേന്ദ്രം തുടങ്ങുന്നതിന്‍റെ സാധ്യതകള്‍ പരിശോധിക്കുന്നതിന് സാംസംഗുമായി ചര്‍ച്ചകള്‍ നടത്താനും ധാരണയായി.
കൊച്ചി: നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയില്‍ രാജ്യത്തെ പ്രധാന കേന്ദ്രമായി മാറാനൊരുങ്ങി കൊച്ചി. ഇതിന്‍റെ ആദ്യപടിയെന്നോണം ഐബിഎം സോഫ്റ്റ് വേറുമായി മന്ത്രി പി. രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല എന്നിവര്‍ കൊച്ചിയില്‍ ചര്‍ച്ച നടത്തി. ഐബിഎമ്മിന്‍റെ എഐ സാങ്കേതികവിദ്യയുടെ ഹബ് കൊച്ചിയില്‍ തുടങ്ങാന്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് ദിനേശ് നിര്‍മലുമായി നടത്തിയ ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായി. ഈ വര്‍ഷം പകുതിയോടെ കൊച്ചിയില്‍ അന്താരാഷ്‌ട്ര എഐ ഉച്ചകോടി നടത്തുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഐബിഎമ്മിന്‍റെ എഐ കേന്ദ്രം കൊച്ചിയിലേക്ക് മാറുന്നതോടെ മറ്റ് ആഗോള ഐടി കമ്പനികളും സമാനമായ രീതിയില്‍ ചിന്തിക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ജനറിക് എഐ എന്നതിനപ്പുറം ജനറേറ്റീവ് എഐ എന്ന ആശയമാണു കൊച്ചി ഹബ് മുന്നോട്ടുവയ്ക്കുന്നത്. ബോയിംഗിന്‍റേതടക്കം പ്രാതിനിധ്യം എഐ ഉച്ചകോടിയില്‍ എത്തിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ-ഐടി വകുപ്പുകളുടെയും സര്‍വകലാശാലകളുടെയും സഹകരണത്തോടെയാണു എഐ ഉച്ചകോടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ ഐടി പാര്‍ക്കുകള്‍, കെഎസ്‌യുഎം, ഡിജിറ്റല്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല തുടങ്ങിയ എല്ലാ പങ്കാളികളുടെയും സഹകരണം ഇതിനുണ്ടാകും. രാജ്യത്തെ എഐ ഹബ്ബാകാനുള്ള കൊച്ചിയുടെ തയാറെടുപ്പുകളും സാധ്യതകളും ഉച്ചകോടിയില്‍ അവതരിപ്പിക്കും. കെല്‍ട്രോണ്‍ സിഎംഡി എന്‍. നാരായണ മൂര്‍ത്തി വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്തു. സെമികണ്ടക്ടര്‍, ചിപ്പ് ഡിസൈന്‍ എന്നിവയ്ക്കുള്ള കേന്ദ്രം തുടങ്ങുന്നതിന്‍റെ സാധ്യതകള്‍ പരിശോധിക്കുന്നതിന് സാംസംഗുമായി ചര്‍ച്ചകള്‍ നടത്താനും ധാരണയായി.


Source link

Related Articles

Back to top button